വീണു ചിതറുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ വെള്ളച്ചാട്ടത്തിന്, വിരിഞ്ഞിറങ്ങുക മഴവില്ലിനും..
ചിതറി വീണ പൂക്കൾ ഇന്നലത്തെ സന്ധ്യയെ ഓർമ്മിപ്പിച്ചു... നിഴൽ മാത്രം കാത്തിരിക്കുന്നു നമ്മെയീ സിമന്റ് ബെഞ്ചിൽ..